2017


LOOKING UNTO JESUS WORSHIP CENTRE 
YMCA Hall ,Chemmanthoor, Punalur
Phone: +91 8547968920
Prayer Line: +91 9605061422



PASTOR JOSHI VARGHESE
Pastor Joshi Varghese (S/o Mr. Geevarghese & Mrs. Rosamma Varghese) was born and brought up in a traditional Christian Orthodox family. Once, during his Engineering studies he happened to go to a Gospel meeting. That day God spoke to him through a preacher and he gave his life to Jesus who can turn all your failures into achievements and give you everlasting hope, he accepted Him (Jesus Christ) as his personal saviour. After few days he was anointed with the Holy Spirit. Then he took baptism in the name of the Father, Son and the Holy Spirit. From that day onwards God by His grace is using him for the glory of His kingdom.

God has given us a deep concern about the millions of unsaved souls who are still bound by the yoke of slavery, and the desire to share with them the freedom in Christ that we experience is great within us. Pastor Joshi is a worship leader,Counselor and a Preacher doing the work which God has entrusted him across U.A.E. and many parts of Kerala.

Pastor Joshi Varghese and his wife Dr. Ludya Joshi (D/o.Pastor James K Eapen & Mrs. Darly James Fujairah,U.A.E.), together work for the Kingdom of God. Now they are blessed with a daughter – Rebekah.



01072017

Joy Punalur - 94470 95128
Rajan Tholicodu - 94006 25606
Abhilash punaloor - 99610 34924
Abhilash Karavoor - 94962 43964
Santhosh Bharanicavu _ 97443 09081
Pramod Ikkarakonam - 80893 94950
Prashanth  Chaliakkara - 94951 06443
Pratheesh Ikkrakonam - 94470 31001
Ramesh Punalur - 99469 74017
Babu Punalur - 98469 49606
Sumesh {unalur - 97459 40060
Udayan Punalur - 97445 32742
Soman Punalur - 94465 92398




Victoria Auditorium,Punalur Phone:0475-2223698,0475-2223698
Rajadhani Hall,Punalur Phone: 0475 2222421,0475 2222421
Skyline Auditorium,PPM PO, PPM Rd, Nedumkayam, Punalur Phone:0475 2228830
K.G Convention Centre,PUNALUR Phone:096777 28388
T.K Ommen Auditorium,Maniyar, Punalur
Ebenezer Auditorium


Akshya Help Desk,High School Jn.,Priyanka Shaji Phone:04752230879,8281543658
Akshaya e Kendram,Valacode,Punalur,Ravi Krishnan  Phone:9447078007
Akshaya e Kendram,Tholikodu Jn.,Punalur, Bindu G.- Phone:0475-2226733,9446597988
Akshaya e Kendram,Chemmanthoor,Punalur Harikrishnan K, Phone:04752221634,9447027636
Akshaya e Kendram,P.O. Jn.(Punalur Town),Punalur Bency Jayapriyan Phone:0475-2228473,96529368
Akshaya e Kendram,Kattadi,Punalur Nibi Antony Phone:9447997625
Akshaya e Kendram,Mylakkal Jn.(Aykarakonam),Punalur Manjusha Anil Phone:0475-2231159,9447079015
Akshya Help Desk,Punalur - Phone:0475 2228573
Akshya Help Desk, Edamon - Phone: 99465 36944


Karunya Community Pharmacy,Punalur - Phone:0475 222 6001
Ann Medicals,Punalur - Phone:9562888074   9562888074
Global Medicals,Punalur - Phone: 0475 2230227,0475 2230227
Swanthanam Medicals,Punalur - Phone:0475-3263181   0475-3263181
Abdul Kadar Medical Store,Punalur - Phone:0475-222612   0475-222612
Santhosh Medicals,Punalur - Phone:9446442984   9446442984
Santhosh Medicals,Punalur - Phone:0475 2222564,0475 2222564
Shiva Medicals,Punalur - Phone:0475-2225642,0475-2225642
Navami Medicals,Punalur - Phone:9447330879,9447330879
Athulya Medicals,Punalur - Phone:9447462201,0475 2223862
Medical Shop,Punalur - Phone:04752228358,04752228358
Aswas Community Pharmacy,Punalur - Phone:04752229921,04752229921
Vijaya Pharmacy,Punalur - Phone:9895114666,9895114666
J J Medicals,Punalur - Phone: 9495433847,04752222029
Mahalakshmi Medical store,Punalur - Phone:9495473360,04752224623
Aradhana Medicals,Punalur - Phone:9037708783
Kadvil Medicals,Punalur - Phone:04752224846
Raji Medicals,Punalur - Phone:04752227690
Union Medicals,Punalur - Phone:04752223202
Pan India Medicals,Punalur - Phone: 9447247644
Saraswathy Medicals,Punalur - Phone:9447902424,04752226142

 

R.G Enterprises,Electrical & Plumbing materials & Work,Punalur - Phone: 9847312649,   9072923969
Bharath Trading company, Punalur, Kollam - phone 0475 2222674,0475 2222674
Choice Electricals,Punalur - Phone:9495100395,9495100395
Agro Engineering Enterprises - Punalur - Phone: 04752222671,04752222671
Lakshmi Electricals,Electricals & Plumbing Materials,Punalur - Phone:04752221914
Baby Sons & Company,Punalur - Phone:0475 2224051, Mob:94472 80637
Bharat Electricals,Punalur - Phone:9946693932   9986652925
Choice Electricals,Punalur - Phone:0475222895, Mob:9495100399
Mini Electricals,Electrical & Plumbing,Punalur - Phone:04752224060,Mob:9447502960   


AK Auto Spares ,SN College Jn:,Punalur - Phone:0475 2229037 ,Mob: 94951 13451.
BM Auto Spares,K.S Road,Chemmanthoor,Punalur - Phone; 0475 2222124, Mob: 80893 94907.
Klick Auto Spares, Pvt Bus Stand Complex, Chemmathoor,Punalur - Phone:0475 2228558, Mob 9447020736, 8547028558.
Ambadi Automobiles,SN College Jn - Phone 0475 2228188, 9447398175
Eastern Auto Spares,Nellipally - Phone 0475 2226778
Jana Auto Spares, Punalur - Phone: 0475 2226509 2222446
Jalandhar Auto Spares,Nellippally - Phone: 0475 2221396,94952 06696.





Aji Auto Electrical Works Pathanapuram Road - 94473 32147
Baiju  Auto Electrical Works,MLA Road - 2223437,99618 04528
GS Auto Electrical Works,Nellippally - 94955 23002
Shiva Auto Electrical Works HS Jn - 2225060,94461 84035
Sree Durga Auto Electrical Works,Narickal Road,Chemmanthoor - 99610 34872
US Battery House & Auto Electrical Works,Near DeenHospital - 94468 53821
Vinu Auto Electrical Works,Near Poyanil Hospital -98465 66014


പുനലൂരിൽ നിന്നും പുലർച്ചെ ആദ്യം പുറപ്പെടുന്ന എറണാകുളം സർവീസ്‌.
---------------------------------------------------------------------------
NB:- ഈ സര്‍വീസിനു ഓര്‍ഡിനറി ബസുകളുടെ ചാര്‍ജ് മാത്രം
----------------------------------------------------------------------------
പുനലൂർ - എറണാകുളം
ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്
-----------------------------------------------------------------------------
■പുനലൂർ നിന്ന് :- 5 am
■പത്തനാപുരം :- 5:20 am
■കോന്നി :- 5:45 am
■പത്തനംതിട്ട :- 6 am /6:05am
■റാന്നി :- 6:35 am
■മണിമല :- 7:05 am
■പൊൻകുന്നം :- 7:25 am
■പാലാ :- 7.55am/8:00 am
■കുറവിലങ്ങാട് :- 8:30 am
■കടുത്തുരുത്തി :- 8.55 am
■തലയോലപ്പറമ്പ് :- 9:05 am
■കാഞ്ഞിരമറ്റം :- 9:25 am
■തൃപ്പൂണിത്തുറ :- 9:50 am
■വൈറ്റില ഹബ് :- 10:00 am
■എറണാകുളം :- 10:10 am
---------------------------------
■■■■ എറണാകുളം - പുനലൂർ ■■■■
★(ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്-FSLS)★
---------------------------------
■എറണാകുളം :- 11:30 pm
■വൈറ്റില ഹബ് :- 11:45 pm
■തൃപ്പൂണിത്തുറ :- 12:00 pm
■കാഞ്ഞിരമറ്റം :- 1:05 pm
■തലയോലപ്പറമ്പ് :- 1:15 pm
■കടുത്തുരുത്തി :- 1:55 pm
■കുറവിലങ്ങാട് :- 2:10 pm
■പാലാ :- 2:45 pm/2:50 pm
■പൊൻകുന്നം :- 3:20 pm
■മണിമല :- 3:40 pm
■റാന്നി :- 4:10 pm
■പത്തനംതിട്ട :- 4:40/4:45 pm
■കോന്നി :- 5 pm
■പത്തനാപുരം :- 5:35 pm
■പുനലൂർ :- 6 pm
--------------------------------

പ്രകാശം പരത്തുന്ന ഒരാശുപത്രി; അതും സര്‍ക്കാരാശുപത്രി ഒരു ഡോക്ടറുടെ ഇച്ചാശക്തിയാല്‍ ലോകത്തിന് മാതൃക ആയി പുനലൂര്‍ ഗവ ആശുപത്രി ഉയര്‍ന്നു.  

“The best way to find yourself is to lose yourself in the service of others“  – Mahatma Gandhi.

“സേവനം ചെയ്യാനുള്ള മനസുണ്ടെങ്കില്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. അവിടെ വലിപ്പ ചെറുപ്പം ഇല്ല”. ഗിരിജ- താല്‍ക്കാലിക ക്ലീനിംഗ് തൊഴിലാളി; ഗവണ്മെന്റ് താലൂക്ക്  ആശുപത്രി, പുനലൂര്‍.

ഗാന്ധിജിയും ഗിരിജയും തമ്മില്‍ എന്ത് ബന്ധം? ഗാന്ധിജിനടത്തിയ ത്യാഗ സമരങ്ങളുടെ എണ്ണമോ എഴുതിയ പുസ്തകങ്ങളോ ഗിരിജയ്ക്ക് അറിയില്ല, പക്ഷെ മുകളില്‍ പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം തൊഴിലാളികളുടെ കൂട്ടത്തില്‍ ഉള്ള ഒരാളാണ് ഗിരിജ.

നമ്മുടെ നാട്ടിലെ ആതുരാലയങ്ങള്‍ എങ്ങനെ ആകണം എന്ന് ഗാന്ധിജിക്ക് ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. ശാന്തസുന്ദരമായ, സുഗന്ധം പരത്തുന്ന ആശുപത്രികള്‍. അവിടെ എത്തുന്ന രോഗികള്‍ക്ക് സന്തോഷത്തോടെ മാത്രം മടങ്ങിപ്പോകാന്‍ കഴിയുന്ന തരത്തില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും. അങ്ങനെ ഒരു ആശുപത്രി നമ്മുടെ നാട്ടില്‍ ഉണ്ടോ? ഇല്ല എന്നാകും കണ്ണുമടച്ചുള്ള ഉത്തരം. എന്നാല്‍ ആ ഉത്തരം നമുക്കിനി തിരുത്താം. കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരില്‍ അങ്ങനെ ഒരു ആശുപത്രി ഉണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രി.

വന്‍കിട സ്വകാര്യ ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയും കടത്തി വെട്ടുന്ന അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍, ഓക്സിജന്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന സംവിധാനങ്ങള്‍, വേദനരഹിത പ്രസവം സാധ്യമാക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്‍ ഉള്ള പ്രസവ വാര്‍ഡ്‌, എല്ലാ വാര്‍ഡുകളിലും മ്യുസിക് സിസ്റ്റം, കുട്ടികള്‍ക്ക് കളിക്കാന്‍ സൌകര്യമുള്ള പൂന്തോട്ടം ഇങ്ങനെ നീണ്ടു പോകുന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ മേന്മകള്‍. ഏറ്റവും പുതിയതായി സാന്ത്വന സംഗീതം എന്ന പേരില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം പകരാന്‍ എല്ലാ ദിവസവും സംഗീത പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ് ഈ പ്രകാശം പരത്തുന്ന ആശുപത്രി.

“പ്രകാശം പരത്തുന്ന ആശുപത്രി” എന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയെ വിശേഷിപ്പിച്ചത് ധനമന്ത്രി തോമസ്‌ ഐസക് ആണ്. ആറുവര്‍ഷം മുന്‍പ് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും പോലെ സൌകര്യങ്ങള്‍ ഇല്ലാത്ത, പരാതികള്‍ മാത്രം കേള്‍പ്പിച്ചു കൊണ്ടിരുന്ന ഒരു സ്ഥാപനം ആയിരുന്നു ഇതും. പിന്നെ എങ്ങനെ നല്ല ആതുരലായാത്തിനുള്ള പുരസ്കാരങ്ങള്‍ നിരന്തരം കൈപ്പറ്റുന്ന ഒരു ആശുപത്രി ആയി ഇത് മാറി? എല്ലാത്തിനും ഉത്തരമായി ആശുപത്രി ജീവനക്കാര്‍ ഒരു പേര് പറയും- ഡോക്ടര്‍ ഷാഹിര്‍ഷ.

2010ലാണ് കരവാളൂര്‍ പി എച്ച് എസ് സിയില്‍ നിന്നും ഡോക്ടര്‍ ഷാഹിര്‍ഷ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സുപ്രണ്ടായി സ്ഥലം മാറി എത്തുന്നത്. മനസ്സ് മടുപ്പിക്കുന്ന കാഴ്ച്ചകളിലേക്കാണ് അദ്ദേഹം ആദ്യ ദിവസം തന്നെ ചെന്നെത്തപ്പെട്ടത്. പൊട്ടിപ്പൊളിഞ്ഞ, തകര്‍ന്ന് വീഴാറായ കെട്ടിടങ്ങള്‍, വൃത്തിയില്ലാത്ത മുറികള്‍, കാട് പിടിച്ചു കിടക്കുന്ന ആശുപത്രി പരിസരം. മദ്യം വരെ ആശുപത്രിയ്ക്ക് ഉള്ളില്‍ ലഭിക്കുന്ന അവസ്ഥ.

അവിടെ നിന്നും തുടങ്ങുന്നു ഒരു ഡോക്ടറുടെയും ആശുപത്രിയുടെയും നിലനില്‍പ്പാനുള്ള പോരാട്ട കഥ.

“കൊല്ലം ജില്ലയിലെ പുനലൂര്‍ എന്ന മലയോര പട്ടണം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശമാണ്. 24 ആദിവാസി ഊരുകള്‍ ഈ പ്രദേശത്തെ ചുറ്റിപ്പറ്റി ഉണ്ട്. അവിടങ്ങളില്‍ ഒരാള്‍ക്ക് പെട്ടന്നൊരു നെഞ്ച് വേദന വന്നാല്‍ കാതങ്ങള്‍ താണ്ടി കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും പോകണം. ആ സമയത്തിനുള്ളില്‍ മരണം സംഭവിക്കാം. ജനങ്ങളില്‍ കൂടുതലും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമായ സാധാരണക്കാരാണ്. അവര്‍ക്ക് വലിയ ആശുപത്രികളില്‍ ചികിത്സ തേടാന്‍ ഉള്ള സാമ്പത്തികാവസ്ഥ ഉണ്ടാകില്ല. തൊട്ടടുത്ത് ഒരു സര്‍ക്കാര്‍ ആശുപത്രി സര്‍വ്വ സന്നാഹങ്ങളും കൂടി ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആശ്വാസം ചെറുതല്ല. സര്‍ക്കാര്‍ ആശുപത്രി കാട് കയറി സാമൂഹിക വിരുദ്ധര്‍ക്ക് കളിക്കളം ആകേണ്ട ഒന്നല്ല എന്ന തിരിച്ചറിവാണ് ആശുപത്രിയുടെ സമസ്ത മേഖലയിലും മാറ്റം വരുത്തി അതിനെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഒരു ആതുരാലയം ആക്കി മാറ്റാന്‍ കാരണമായത്.” ഡോക്ടര്‍ ഷാഹിര്‍ഷാ തകര്‍ന്നു പോയ ഒരു പൊതു മേഖലാസ്ഥാപനത്തെ തലയെടുപ്പോടെ തിരികെ കൊണ്ട് വരാന്‍ നീണ്ട ആറുവര്‍ഷങ്ങള്‍ താനും സഹപ്രവര്‍ത്തകരും നടത്തിയ പ്രയത്നത്തെ കുറിച്ച് പറഞ്ഞു തുടങ്ങി.

നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ച ജീവിതമാണ് ഡോക്ടര്‍ ഷാഹിര്‍ഷായുടേത്. ആ പ്രശ്നങ്ങള്‍ പിന്നീട് ഒറ്റയാള്‍ പോരാട്ടങ്ങളിലെക്കും സമരങ്ങളിലെക്കും വഴിമാറി. അതിനെല്ലാം ശേഷമാണ് ഡോക്ടര്‍ പുനലൂരിലേക്ക് സ്ഥലം മാറി എത്തുന്നത്. ആതുരാലയങ്ങള്‍ കാലത്തിന് അനുസരിച്ച് മാറണം, ആ മാറ്റം പണം കിട്ടാന്‍ വേണ്ടി ആകരുത്, മനുഷ്യനും പ്രകൃതിക്കും താങ്ങായി നില്‍ക്കണം ഓരോ ആശുപത്രിയും എന്ന കൃത്യമായ ബോധവും ആ ബോധത്തെ എതിര്‍ക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ ധാരണകളും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രി  ഇന്ന് കാണും വിധം കെട്ടിപ്പൊക്കാനുള്ള വാശിയായി പരിണമിക്കുകയായിരുന്നു.  

“ഞാന്‍ ഇവിടെ വരുന്നതിനു തൊട്ടു മുന്‍പാണ് എനിക്ക് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ലഭിക്കുന്നത്. അന്നത്തെ ആരോഗ്യ മന്ത്രി പികെ ശ്രീമതി ടീച്ചര്‍ ആണ്. ടീച്ചര്‍ എന്നോട് ചോദിച്ചു എന്ത് സഹായമാണ് വേണ്ടത് എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ഒന്നും വേണ്ട, നല്ലൊരു ആശുപത്രി കെട്ടിത്തന്നാല്‍ മതി എന്ന്.

അന്ന് ഞാന്‍ ഇവിടുത്തെ സകല ദുരവസ്ഥയും മന്ത്രിയോട് വിവരിച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ ഇവിടെ എത്തുമ്പോള്‍ ഇവിടം കണ്ടിട്ട് എന്‍റെ മനസ്സ് തകര്‍ന്നു പോയിരുന്നു. 86 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ വരെ ഇവിടെ ഉണ്ട്. പൊട്ടിപ്പൊളിഞ്ഞു ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്നു അവയെല്ലാം. പുതിയതായി ഒരു കെട്ടിടം പോലും ഇല്ലായിരുന്നു.” ഡോക്ടര്‍ പറയുന്നു.


പരിസ്ഥിതി സൗഹൃദ ആശുപത്രി എന്ന സ്വപ്നം ഡോക്ടര്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍ വഴി അന്നത്തെ ധനകാര്യ മന്ത്രി തോമസ്‌ ഐസക് 15 കോടി രൂപ അനുവദിച്ചു. ആശുപത്രി പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഡോക്ടര്‍ മുന്‍കൈ എടുത്ത് ഒരു ഡിസൈന്‍ തയ്യാറാക്കി. ആശുപത്രിക്കകത്ത് പൂന്തോട്ടങ്ങളും മാലിന്യ സംസ്കരണ പ്ലാന്റുകളും ഒക്കെ ഉള്ള ഒരു പ്ലാന്‍ ആണ് തയ്യാറാക്കിയത്. ബിഎസ്എന്‍എലിനെ കൊണ്ട് പണി കഴിപ്പിക്കാന്‍ ആണ് ഉദ്ദേശിച്ചിരുന്നത്. പിഡബ്ല്യുഡി വകുപ്പിന് നല്‍കിയാല്‍ ഉണ്ടാകുന്ന കാലതാമസം കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു തീരുമാനം. 

എന്നാല്‍ പിഡബ്ല്യുഡി അതിനെ എതിര്‍ത്തു. മന്ത്രിമാര്‍ അടക്കമുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും നയം മാറ്റം എന്ന ഒറ്റ കാരണം ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി ചീഫ് എഞ്ചിനിയര്‍ പദ്ധതിക്ക് കുറുകെ നിന്നു.

“2011-ല്‍ ഭരണമാറ്റം വരും എന്ന് ഉറപ്പായപ്പോള്‍ പ്രതിപക്ഷ നേതാവ് ഒരു പ്രസ്താവന ഇറക്കി. വഴിവിട്ടുള്ള നിര്‍മ്മാണങ്ങളും പ്രവര്‍ത്തനങ്ങളും ആരും നടത്തരുത്, നടത്തിയാല്‍ ഭരണമാറ്റം വരുമ്പോള്‍ നിങ്ങള്‍ പിടിക്കപ്പെടും എന്ന തരത്തില്‍. അപ്പോള്‍ പല ജോലികളും പതുക്കെയായി. സാധാരണ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടാകുന്നതാണ്. പക്ഷെ അത്തവണ അതെല്ലാം അങ്ങ് പതുക്കെയായി. അതില്‍ ആശുപത്രി നിര്‍മ്മാണം പെട്ടുപോയി. അപ്പോഴേക്കും പിഡബ്ല്യുഡിയുമായുള്ള  പ്രശ്നങ്ങള്‍ ഒക്കെ പരിഹരിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ ഭയം കാരണം ആ പദ്ധതി നടക്കതെയായി. മാനസികമായി ഒത്തിരി പ്രയാസം നേരിട്ട സമയം ആയിരുന്നു ആ ദിവസങ്ങള്‍”. നടക്കാതെ പോയ സ്വപ്ന പദ്ധതിയെ പറ്റി പറയുമ്പോള്‍ ഇപ്പോഴും ഡോക്ടര്‍ക്ക് വിഷമമാണ്.

അങ്ങനെയാണ് സ്വയം മാറുക എന്ന ചിന്തയിലേക്ക് ഡോക്ടര്‍ എത്തപ്പെടുന്നത്. ആരുടേയും സഹായമില്ലാതെ ഉള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താം എന്നുള്ള ഡോക്ടറുടെ തീരുമാനത്തിനോട് ആശുപത്രി ജീവനക്കാരും ഐക്യപ്പെട്ടു. അവര്‍ക്കും ഒരു മാറ്റം ആവശ്യമായിരുന്നു. കൈ മെയ് മറന്ന് താല്‍ക്കാലിക ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ഷാഹിര്‍ഷായുടെ പുറകില്‍ അണി നിരന്നു. കാട് വെട്ടി തെളിക്കുന്നത് മുതല്‍ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നത് വരെ അവര്‍ ഒരുമയോടെ നിന്നു..


പുനലൂര്‍ മാറണം എന്ന് ആത്മാര്‍ഥമായി ആശിച്ചിരുന്ന ഒരു കൂട്ടം ആളുകള്‍ സംഭാവനകളുമായി എത്തി. പല ഉപകരണങ്ങളും അവര്‍ കാശ് പിരിച്ചു വാങ്ങി നല്‍കി. സന്നദ്ധ സംഘടനകള്‍ മുതല്‍ പള്ളി കമ്മിറ്റിക്കാര്‍ വരെ അക്കൂട്ടത്തില്‍ പെടും. മുന്‍സിപ്പാലിറ്റിയും വെറുതെ ഇരുന്നില്ല. അവരെ കൊണ്ടാകുന്ന തരത്തില്‍ അവരും സഹായിച്ചു.

പതിയെ ആശുപത്രി ജീര്‍ണ്ണതയില്‍ നിന്നും പുനര്‍ജനിച്ചു. പുച്ഛത്തോടെ നോക്കി സ്വകാര്യ ആശുപത്രികള്‍ പോയ നാട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിത്തുടങ്ങി. “അത് ആശുപത്രി അല്ല കള്ളുഷാപ്പ് ആണ്” എന്ന് പറഞ്ഞവര്‍ ഇതാണ് ഞങ്ങളുടെ ആശുപത്രി എന്ന് തിരുത്തി പറഞ്ഞു ശീലിക്കാന്‍ തുടങ്ങി.

ആയിരം ഡയാലിസിസ് ഒരു മാസം നടക്കുന്ന ഒരു സര്‍ക്കാര്‍ താലൂക്ക് ആശുപത്രി ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഇവിടെ അത് നടക്കും. എട്ട് ഡയാലിസിസ് മെഷീനുകള്‍ ഇവിടെയുണ്ട്. സര്‍ജിക്കല്‍ ഐസിയു, മെഡിക്കല്‍ ഐസിയു, കുട്ടികള്‍ക്ക് പ്രത്യേകം ഐസിയു, വേദന രഹിത സാധാരണ പ്രസവത്തിനുള്ള ലേബര്‍ സ്യൂട്ട്, ക്യാന്‍സര്‍ വാര്‍ഡ്‌ അങ്ങനെ നീളുന്നു സംവിധാനങ്ങളുടെ നിര. ഒരു ചെറിയ മെഡിക്കല്‍ കോളേജ് എന്ന് വേണമെങ്കില്‍ നമുക്കിതിനെ വിശേഷിപ്പിക്കാം.


“ആശുപത്രിയുടെ പഴയ ചിത്രങ്ങള്‍ കിട്ടുമെങ്കില്‍ എടുത്തു നോക്കണം അപ്പോള്‍ മനസിലാകും ഇപ്പോഴത്തെ ആശുപത്രിയും അന്നത്തെ ആശുപത്രിയും തമ്മില്‍ ഉള്ള വ്യത്യാസം. അദ്ദേഹം ഒറ്റൊരാളാണ് ഇതിനെല്ലാം കാരണം. അതിശയമാണ് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നതില്‍. ഊണും ഉറക്കവും ഒക്കെ ഇവിടെത്തന്നെയായിരുന്നു. നാല് മണിക്കും അഞ്ചു മണിക്കും ഒക്കെയാണ് ഭക്ഷണം കഴിക്കാന്‍ പോകുന്നത്. ഈ സ്ഥാപനത്തിന് വേണ്ടി അദ്ദേഹം അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നതില്‍ മുക്കാലും ശമ്പളം ഇവിടെ തന്നെ ചിലവാക്കും”. ആശുപത്രി സെക്യുരിറ്റി ജീവനക്കാരന്‍ വേണുഗോപാലിന് സൂപ്രണ്ടിനെ പറ്റി പറയാന്‍ നൂറ് നാവ്.

സര്‍ക്കാര്‍ ആശുപത്രി അതിന്‍റെ എല്ലാ പ്രൌഡിയോടും കൂടി ഉയര്‍ന്നു വന്നപ്പോള്‍ പൂട്ടിപ്പോയത് ഇവിടുത്തെ മൂന്നു സ്വകാര്യ ആശുപത്രികളാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി എക്സലന്റ് അവാര്‍ഡ് വാങ്ങുന്ന കേരളത്തിലെ ഒരേയൊരു സര്‍ക്കാര്‍ ആശുപത്രി ഇതാണ്.


ആശുപത്രി വളര്‍ന്നപ്പോള്‍ ഡോക്ടര്‍ക്ക് ശത്രുക്കളുടെ എണ്ണവും വളര്‍ന്നു. സ്വകാര്യ ആശുപത്രിക്കാരും അവര്‍ക്ക് കൂട്ട് നിന്ന ഭരണകൂടവും പല പ്രാവശ്യം പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ എംഎല്‍എ ഇടപെട്ട് ഡോക്ടറെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. ഷാഹിര്‍ഷായുടെ ഭാര്യയും  ഇതേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഓരേ സ്ഥലങ്ങളില്‍ ജോലിചെയ്യാന്‍ അവസരമുണ്ടെങ്കില്‍ അത് അനുവദിക്കണമെന്ന നിയമത്തിന് എതിരാണ് ഡോക്ടറെ സ്ഥലം മാറ്റിയത്. ഇതിനെതിരെ നിയമപരമായി പോരാടി തിരിച്ചെത്തിയ ഡോക്ടറുടെ ജീവനപായപ്പെടുത്താന്‍ പല തവണ സ്വകാര്യ ആശുപത്രി ലോബിക്കാര്‍ ശ്രമിച്ചു. വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. പൊലീസിനെ ഉപയോഗിച്ചും ഡോക്ടറെ പീഡിപ്പിച്ചു. വീടുവാങ്ങാനുള്ള പണവുമായി പോകുമ്പോഴായിരുന്നു പൊലീസിനെ ഉപയോഗിച്ചുള്ള പീഡനം. ഇതുകാരണം വീടിന്റെ രജിസ്‌ട്രേഷന്‍ മുടങ്ങിയതില്‍ ആഹ്ളാദിച്ച് ആശുപത്രിയെയും ഡോക്ടറെയും എതിര്‍ത്തവര്‍ ലഡുവിതരണം നടത്തിയിരുന്നു. ഒരു തവണ പോലും സര്‍ക്കാര്‍ മതിയായ സുരക്ഷ ഡോക്ടര്‍ക്കോ ആശുപത്രിക്കോ നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് നേതാവിന്‍റെഅറിവോടെയും സ്വകാര്യ ആശുപത്രികളുടെ പിന്തുണയോടെയും നടത്തിയ അതിക്രമങ്ങളെയെല്ലാം ഡോക്ടര്‍ സമചിത്തതയോടെ നേരിട്ടു. ഡോക്ടറിനെക്കുറിച്ച് നല്ലത് പോലെ അറിയാവുന്ന നാട്ടുകാരും ആശുപത്രി ജീവനക്കാരും സകല പിന്തുണയും നല്‍കി കൂടെ നിന്നു.

സാന്ത്വന സംഗീതം എന്ന പേരില്‍ ആരംഭിച്ച സംഗീത പരിപാടിയുടെ പേരില്‍ ഇപ്പോള്‍ ആശുപത്രി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

“ആശുപത്രി എല്ലാ രീതിയിലും ജനകീയമാക്കണം എന്ന തോന്നലില്‍ ആദ്യം ഉദിച്ച ആശയങ്ങളില്‍ ഒന്നാണ് ഈ സംഗീത പദ്ധതി. എല്ലാ വാര്‍ഡുകളിലും സ്പീക്കറുകള്‍ സ്ഥാപിച്ച് അത് വഴി പാട്ട് കേള്‍പ്പിക്കുകയായിരുന്നു ആദ്യം. അത് 2012-ലാണ് ആരംഭിക്കുന്നത്. അതിന്‍റെ രണ്ടാം ഘട്ടം എന്ന നിലയില്‍ ആണ് ഇപ്പോള്‍ സാന്ത്വന സംഗീതം എന്ന പേരില്‍ എല്ലാ ദിവസവും വൈകുന്നേരം ആശുപത്രിയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന്‍റെ ഉത്ഘാടനം സ്വാതന്ത്ര്യ ദിനത്തില്‍ നടന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അതും വലിയ ഒരു സന്തോഷമാണ്.” പുതിയ പദ്ധതിയെ കുറിച്ച് ഡോക്ടര്‍ പറയുന്നു.

മുന്‍സിപ്പാലിറ്റിയുടെ ജവഹര്‍ ബാലഭവനുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

“ആശുപത്രി ഞങ്ങളുടെ നാടിന്‍റെ പേര് ലോകമാകെ അറിയിച്ചിരിക്കുന്നു. അതിന് നന്ദി പറയേണ്ടത് ഡോക്ടറിനോടും അവിടുത്തെ മറ്റു ജീവനക്കാരോടുമാണ്. എല്ലാ വിധ പിന്തുണയും നല്‍കി ഞങ്ങള്‍ അവരോടൊപ്പം ഉണ്ട്. സാന്ത്വനസംഗീതം പരിപാടി വലിയ വിജയമാകും. ഉറപ്പാണ്.” പുനലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രാജഗോപാല്‍ പറയുന്നു.


“എല്ലാ കാര്യങ്ങളിലും ഒരു രാഷ്ട്രീയമുണ്ട്, പറയുന്നത് കക്ഷി രാഷ്ട്രീയത്തെ കുറിച്ചല്ല, നല്ലൊരു പുസ്തകം വാങ്ങുന്നതും സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും കുട്ടികളെ സംരക്ഷിക്കുന്നതും ഒക്കെ രാഷ്ട്രീയമാണ്. അത് പോലെ ജോലി ചെയ്യുന്ന സ്ഥാപനത്തെ പരിപാവനമായി സംരക്ഷിക്കുന്നതും അത് വഴി പതിനായിരങ്ങള്‍ക്ക് നന്മ ചെയ്യുന്നതുമാണ് ഏറ്റവും വലിയ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഞങ്ങള്‍. ആ വിശ്വാസത്തെ മുറുക്കെ പിടിച്ചു മുന്നോട്ട് നടന്നതിന്‍റെ ഫലമാണ് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈ ആശുപത്രി”. 

എലാവരും തന്നെ ആരാധിക്കുമ്പോള്‍ ഇതൊന്നും താന്‍ ഒറ്റയ്ക്ക് ചെയ്തതല്ല എന്നും കൂടെ നില്‍ക്കാന്‍ മനസ്സുള്ള സഹ പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ ഇതിനുമപ്പുറം സാധിക്കാം എന്നും ഡോക്ടര്‍ ചിരിയോടെ പറയും.


കടപ്പാട് :അഴിമുഖം
പുനലൂര്‍ താലൂക്ക് ആശുപത്രി ചരിത്രം അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


പുനലൂരിനടത്ത് വിളക്കുവെട്ടം സ്വദേശി. ഫോട്ടോഗ്രാഫര്‍ ആകുക എന്നതായിരുന്നു ചെറുപ്പത്തിൽ അരുണിന്റെ സ്വപ്നം. അതിനിടയിൽ അല്പം സിനിമാ മോഹവും മനസ്സിൽ കയറിപ്പറ്റി. സിനിമയിൽ ക്യാമറാമാന്‍ ആകുവാന്‍ മദ്രാസിലേക്ക് പോകുകയും പല വാതിലുകളിൽ അവസരങ്ങൾക്കായി അലയുകയും ചെയ്തു. ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി മാറാൻ അവസരം ലഭിച്ചുവെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ നാട്ടിലേക്ക് തിരികെയെത്തി. നാട്ടിലെത്തി പുനലൂരിൽ ഒരു സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫറായി ജോലി തുടങ്ങി. ബ്ലാക്ക് & വൈറ്റ് ക്യാമറയിലായിരുന്നു തുടക്കം. നിരവധി സിനിമാ മാസികകൾക്കും മുഖ്യ പത്രങ്ങൾക്കും വേണ്ടി ആ സമയത്ത് ഫ്രീലാൻസായി പ്രവർത്തിച്ചു. അതിൽ നിന്നുള്ള പരിചയം അരുണിനെ സീരിയൽ മേഖലയിൽ എത്തിച്ചു. കെ ജി ജോർജ്ജിന്റെ ഇളവങ്കോട് ദേശം എന്ന ചിത്രത്തിൽ അരുണിന്നു പ്രോഡക്ഷന്‍ മാനേജര്‍ ആകുവാന്‍  അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ സ്വദേശത്തിനടുത്തായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ആ നാട് അറിയാവുന്നതിനാലും മദ്രാസിലായിരുന്നപ്പോൾ ഉള്ള പരിചയം കൊണ്ടും ആ ചിത്രത്തിന്റെ പ്രൊഡ. കണ്ട്രോളർ പി. എ. ലത്തീഫ് അരുണിനെ ആ സിനിമയിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വിളിക്കുകയായിരുന്നു. പിന്നീട് പ്രശസ്ത ചലച്ചിത്ര സംവിധായകനും നിരൂപകനുമൊക്കെയായ വിജയകൃഷ്ണൻ സംവിധാനം ചെയ്ത ദലമർമരങ്ങൾ എന്ന സിനിമയിലാണ് ആദ്യമായി സ്വതന്ത്ര സ്റ്റിൽ ഫോട്ടോഗ്രഫറായി പ്രവർത്തിച്ചത്.  

ആറോളം ഡോക്യുമെന്ററികൾ അരുൺ സംവിധാനം ചെയ്തിട്ടുണ്ട്. 2010 ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങളും ഈ ഡോക്യുമെന്ററികൾക്കു ലഭിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള പുനലൂർ ചെങ്കോട്ട തീവണ്ടിപ്പാതയെക്കുറിച്ച് അദ്ദേഹം ചെയ്ത ഡോക്യുമെന്ററി - "ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാത" പ്രദർശിപ്പിച്ച ഫിലിം ഫെസ്റ്റിവലിലെ ജൂറി മെമ്പറായിരുന്നു സംവിധായകൻ ഡോ. ബിജു. അദ്ദേഹവുമായുള്ള പരിചയം "കാട് പൂക്കുന്ന നേരം" എന്ന ചിത്രത്തിൽ സ്റ്റിൽ ഫോട്ടോഗ്രഫറാക്കി. അദ്ദേഹത്തിന്റെ അടുത്ത ചിത്രം "സൗണ്ട് ഓഫ് സൈലൻസ്" ലും അരുൺ തന്നെയായിരുന്നു സ്റ്റിൽ ഫോട്ടോഗ്രാഫർ. 2016 ൽ "അകം പുറം" എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്കും കടന്നു. "കാട് പൂക്കുന്ന നേരം" എന്ന ചിത്രത്തിൽ ഒരു വേഷം അഭിനയിച്ച അരുൺ, വ്യാസൻ എടവനക്കാട് സംവിധാനം ചെയ്ത "അയാൾ ജീവിച്ചിരിപ്പുണ്ട്" എന്ന സിനിമയിൽ മറ്റൊരു വേഷം ചെയ്തു.

സിനിമ കഥാപാത്രം                    സംവിധാനം                           വര്‍ഷം
അയാൾ ജീവിച്ചിരിപ്പുണ്ട് വ്യാസൻ എടവനക്കാട്                       2017
കാട് പൂക്കുന്ന നേരം                       ഡോ.ബിജു                                      2017

Arun Punalur's first documentary MAHATHMAVINE THEDI" about gandhiji .part 1




Arun Punalur's first documentary MAHATHMAVINE THEDI" about gandhiji .part 2





Arun Punalur's documentary " BROKEN ROOTS."




ഡോക്യുമെന്ററി - ഓർമകളിലേക്ക് ഒരു ഒറ്റയടിപ്പാത




തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുനലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം പത്തനാപുരം മണ്ഡലത്തിലായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വതന്ത്രന്മാരായിട്ടാണ് മത്സരിച്ചത്. പത്തനാപുരത്ത് രാജഗോപാലന്‍ നായര്‍ക്കായിരുന്നു വിജയം. 2850 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടി. അദ്ദേഹത്തിന് 13471 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിന് 10621 വോട്ടും ലഭിച്ചു.

1954 പുനലൂര്‍ മണ്ഡലം ഉദയം ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ എന്‍ പത്മനാഭപിള്ളയെ 3417 വോട്ടിന് സ്വതന്ത്രനായ പി ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ 15574 വോട്ടും പത്മനാഭപിള്ളയ്ക്ക് 12157 വോട്ടുമാണ് ലഭിച്ചത്.1956ല്‍ പി ഗോപാലന്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ച് ജയിച്ചത്. ഭൂരിപക്ഷം 4089 വോട്ട്. പി ഗോപാലന് 20455 വോട്ടും. എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ കുഞ്ഞുരാമനാശാന് 16366 വോട്ടും ലഭിച്ചു.വിമോചനസമരത്തെ തുടര്‍ന്ന് 1960 നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്കായിരുന്നു വിജയം. അദ്ദേഹത്തിന് 26415 വോട്ടും കോണ്‍ഗ്രസിലെ സതീഭായിക്ക് 23062 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3353 വോട്ട്.

1965ല്‍ കോണ്‍ഗ്രസിലെ സിഎം സ്റ്റീഫന്‍ 812 വോട്ടിന് വിജയിച്ചു. സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്ക് 13787 വോട്ടും സ്റ്റീഫന്‍ 14599 വോട്ടുമാണ് ലഭിച്ചത്.1967ല്‍ പുനലൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ വിജയിച്ചു. അദ്ദേഹത്തിന് 23931 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി സി ബേബിക്ക് 18794 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 5137 വോട്ട്.

1970ല്‍ സിപിഐയിലെ കെ കൃഷ്ണപിള്ള വീണ്ടും മത്സരരംഗത്തെത്തി. ഇത്തവണ സിപിഎമ്മിലെ വക്കം ഭരതനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. കെ കൃഷ്ണപിള്ളയ്ക്ക് 25407 വോട്ടും വി ഭരതന് 21981 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3426 വോട്ട്.  1977ല്‍ സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. അദ്ദേഹത്തിന് 33870 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി ഭരതന് 30668 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3202 വോട്ട്. 1980ലും സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. ഭൂരിപക്ഷം 2213 വോട്ട്. പി കെ ശ്രീനിവാസന് 36133 വോട്ടും, കേരളാ കോണ്‍ഗ്രസ്-ജെയിലെ സാം ഉമ്മന്‍ 33920 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 2213 വോട്ട്.

1982ല്‍ വിജയം സാം ഉമ്മനായിരുന്നു. സാം ഉമ്മന് 36091 വോട്ടും സിപിഐയിലെ പി കെ ശ്രീനിവാസന് 34684 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1407. 1987ല്‍ സിപിഐയിലെ ജെ ചിത്തരഞ്ജന്‍ 11076 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കേരളാ കോണ്‍ഗ്രസ് ജെയിലെ വി സുരേന്ദ്രന്‍പിള്ളയെ തോല്‍പ്പിച്ചു. ചിത്തരഞ്ജന് 47745 വോട്ടും സുരേന്ദ്രന്‍പിള്ളയ്ക്ക് 36669 വോട്ടും ലഭിച്ചു. 91ല്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധു 1312 വോട്ടിന് സിപഐയിലെ മുല്ലക്കര രത്‌നാകരനെ തോല്‍പ്പിച്ചു. പുനലൂര്‍ മധുവിന് 53050 വോട്ടും മുല്ലക്കര രത്‌നാകരന്‍ 51738 വോട്ടുമാണ് ലഭിച്ചത്.

96ല്‍ സിപിഐയിലെ പി കെ ശ്രീനിവാസന്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധുവിനെ 6698 വോട്ടിന് തോല്‍പ്പിച്ചു. പി കെ ശ്രീനിവാസന് 55382 വോട്ടും പുനലൂര്‍ മധുവിന് 48684 വോട്ടുമാണ് ലഭിച്ചത്. പി കെ ശ്രീനിവാസന്റെ മരണത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐയിലെ പിഎസ് സുപാല്‍ വിജയിച്ചു.  2001ല്‍ സിപിഐയിലെ പിഎസ് സുപാലിന് തന്നെയായിരുന്നു വിജയം. സുപാലിന് 57065 വോട്ടും, കോണ്‍ഗ്രസിലെ ഹിദുര്‍മുഹമ്മദിന് 55222 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1543 വോട്ട്.  2006ല്‍ സിപിഐയിലെ കെ രാജു 7925 വോട്ടിനാണ് സിഎംപിയിലെ എം വി രാഘവനെ തോല്‍പ്പിച്ചത്. രാജുവിന് 58895 വോട്ടും എംവിആറിന് 50970 വോട്ടുമാണ് കിട്ടിയത്.

മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് പുനലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളും, കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, അലയമണ്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ പുനലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളും, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, ഏരൂര്‍, പത്തനാപുരം മണ്ഡലത്തിലായിരുന്ന ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളും ഉല്‍പ്പെടുന്നതാണ് പുനലൂര്‍ മണ്ഡലം.

തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുനലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം പത്തനാപുരം മണ്ഡലത്തിലായിരുന്നു. ചരിത്രം സൃഷ്ടിച്ച ആ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വതന്ത്രന്മാരായിട്ടാണ് മത്സരിച്ചത്. പത്തനാപുരത്ത് രാജഗോപാലന്‍ നായര്‍ക്കായിരുന്നു വിജയം. 2850 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടി. അദ്ദേഹത്തിന് 13471 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബാവാസാഹിബിന് 10621 വോട്ടും ലഭിച്ചു. 1954 പുനലൂര്‍ മണ്ഡലം ഉദയം ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ എന്‍ പത്മനാഭപിള്ളയെ 3417 വോട്ടിന് സ്വതന്ത്രനായ പി ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ തോല്‍പ്പിച്ചു. ഗോപാലന്‍ 15574 വോട്ടും പത്മനാഭപിള്ളയ്ക്ക് 12157 വോട്ടുമാണ് ലഭിച്ചത്.1956ല്‍ പി ഗോപാലന്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ച് ജയിച്ചത്. ഭൂരിപക്ഷം 4089 വോട്ട്. പി ഗോപാലന് 20455 വോട്ടും. എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ കുഞ്ഞുരാമനാശാന് 16366 വോട്ടും ലഭിച്ചു.വിമോചനസമരത്തെ തുടര്‍ന്ന് 1960 നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്കായിരുന്നു വിജയം. അദ്ദേഹത്തിന് 26415 വോട്ടും കോണ്‍ഗ്രസിലെ സതീഭായിക്ക് 23062 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3353 വോട്ട്. 1965ല്‍ കോണ്‍ഗ്രസിലെ സിഎം സ്റ്റീഫന്‍ 812 വോട്ടിന് വിജയിച്ചു. സിപിഐയിലെ കെ കൃഷ്ണപിള്ളയ്ക്ക് 13787 വോട്ടും സ്റ്റീഫന്‍ 14599 വോട്ടുമാണ് ലഭിച്ചത്.1967ല്‍ പുനലൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ വിജയിച്ചു. അദ്ദേഹത്തിന് 23931 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ പി സി ബേബിക്ക് 18794 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 5137 വോട്ട്. 1970ല്‍ സിപിഐയിലെ കെ കൃഷ്ണപിള്ള വീണ്ടും മത്സരരംഗത്തെത്തി. ഇത്തവണ സിപിഎമ്മിലെ വക്കം ഭരതനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. കെ കൃഷ്ണപിള്ളയ്ക്ക് 25407 വോട്ടും വി ഭരതന് 21981 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3426 വോട്ട്.  1977ല്‍ സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. അദ്ദേഹത്തിന് 33870 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി ഭരതന് 30668 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 3202 വോട്ട്. 1980ലും സിപിഐയിലെ പി കെ ശ്രീനിവാസനായിരുന്നു വിജയം. ഭൂരിപക്ഷം 2213 വോട്ട്. പി കെ ശ്രീനിവാസന് 36133 വോട്ടും, കേരളാ കോണ്‍ഗ്രസ്-ജെയിലെ സാം ഉമ്മന്‍ 33920 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 2213 വോട്ട്. 1982ല്‍ വിജയം സാം ഉമ്മനായിരുന്നു. സാം ഉമ്മന് 36091 വോട്ടും സിപിഐയിലെ പി കെ ശ്രീനിവാസന് 34684 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1407. 1987ല്‍ സിപിഐയിലെ ജെ ചിത്തരഞ്ജന്‍ 11076 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കേരളാ കോണ്‍ഗ്രസ് ജെയിലെ വി സുരേന്ദ്രന്‍പിള്ളയെ തോല്‍പ്പിച്ചു. ചിത്തരഞ്ജന് 47745 വോട്ടും സുരേന്ദ്രന്‍പിള്ളയ്ക്ക് 36669 വോട്ടും ലഭിച്ചു. 91ല്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധു 1312 വോട്ടിന് സിപഐയിലെ മുല്ലക്കര രത്‌നാകരനെ തോല്‍പ്പിച്ചു. പുനലൂര്‍ മധുവിന് 53050 വോട്ടും മുല്ലക്കര രത്‌നാകരന്‍ 51738 വോട്ടുമാണ് ലഭിച്ചത്. 96ല്‍ സിപിഐയിലെ പി കെ ശ്രീനിവാസന്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധുവിനെ 6698 വോട്ടിന് തോല്‍പ്പിച്ചു. പി കെ ശ്രീനിവാസന് 55382 വോട്ടും പുനലൂര്‍ മധുവിന് 48684 വോട്ടുമാണ് ലഭിച്ചത്. പി കെ ശ്രീനിവാസന്റെ മരണത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐയിലെ പിഎസ് സുപാല്‍ വിജയിച്ചു.  2001ല്‍ സിപിഐയിലെ പിഎസ് സുപാലിന് തന്നെയായിരുന്നു വിജയം. സുപാലിന് 57065 വോട്ടും, കോണ്‍ഗ്രസിലെ ഹിദുര്‍മുഹമ്മദിന് 55222 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1543 വോട്ട്.  2006ല്‍ സിപിഐയിലെ കെ രാജു 7925 വോട്ടിനാണ് സിഎംപിയിലെ എം വി രാഘവനെ തോല്‍പ്പിച്ചത്. രാജുവിന് 58895 വോട്ടും എംവിആറിന് 50970 വോട്ടുമാണ് കിട്ടിയത്. മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് പുനലൂര്‍ നഗരസഭയിലെ 32 വാര്‍ഡുകളും, കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, അലയമണ്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ പുനലൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളും, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, ഏരൂര്‍, പത്തനാപുരം മണ്ഡലത്തിലായിരുന്ന ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളും ഉല്‍പ്പെടുന്നതാണ് പുനലൂര്‍ മണ്ഡലം.


Kulathupuzha to  Amrita Medical College

Kulathupuzha  03:30 AM
Anchal  03:50 AM
Punalur  04:20 AM
Alimukku  04:24 AM
Piravanthur  04:30 AM
Pathanapuram  04:42 AM
Kalanjoor  04:46 AM
Koodal  04:50 AM
Eliyarakkal  05:00 AM
Konni  05:02
Kumbazha  05:10
Pathanamthitta  05:15
Elanthoor  05:20
Kozhenchery  05:30
Mallappally  06:00
Karukachal  06:15 AM
Kottayam  06:45 AM
Ettumanoor  07:05 AM
Thripunithura  07:45 AM
Vyttila  08:00 AM
Edappally  08:07 AM
Amrita Medical College  08:15 AM


Amrita Medical College to Kulathupuzha

Amrita Medical College  3:00 PM
Edappally  3:10 PM
Vytila  3:40 PM
Thripunitura  3:55 PM
Ettumanoor  4:35 PM
Kottayam  5:00 PM
Karukachal  5:30 PM
Mallapally   5:45 PM
Kozhencherry   6:15 PM
Elanthoor   6:25 PM
Pathanamthitta   6:30 PM
Kumbazha   6:35 PM
Konni  6:45 PM
Eliyarackal  6:50 PM
Koodal  7:00 PM
Kalanjoor  7:05 PM
Pathanapuram  7:10 PM
Piravanthur  7:20 PM
Alimukku  7:25 PM
Punalur  7:30 PM
Anchal  7:45 PM
Kulathupuzha  8:25 PM


Average Distance : 46 Km
Travel Time : 1 Hr - 1 Hr 30 Mins

Every day train departs from Punalur to Kollam 


                                 No            Train Name                                    Punalur                      Kollam                     


കൊല്ലത്ത് നിന്നും പുറപ്പെടുന്ന തീവണ്ടി സമയം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Railway Ticket Booking Online: Click Here
Punalur Railway Station Phone:0475 222 2606
Kollam Railway Station Phone: 0474 274 6194
Reservation:0474 274 4930

Kudukkath Para കുടുക്കത്ത് പാറ


ഒഴിവുകാലത്ത് മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ, കുടുംബസമേതവും, സുഹൃത്തുക്കളോടൊപ്പവുമൊക്കെ ടൂറിസ്റ്റുകേന്ദ്രങ്ങൾ തേടി യാത്ര തിരിക്കുന്നവരാണല്ലോ നമ്മളിലേറെയും.


തെന്മല ഇക്കോടൂറിസം പലപ്രാവശ്യം കണ്ടിട്ടുള്ളവർക്ക് ഇതാ മറ്റൊരു ഇക്കോ ടൂറിസ്റ്റ് മേഖലകൂടി പരീക്ഷിച്ച് നോക്കാവുന്നതാണ്‌.

വനറാണിയൂടെ കിരീടമായി കുടുക്കത്ത് പാറ

പശ്ചിമ ഘട്ട മല നിരകളിൽ വനറാണിയുടെ കിരീടം പോലെ തലയെടുപ്പോടെ നിൽക്കുന്ന അപൂർവ്വമായ പ്രക്യതിയുടെ വിസ്മയക്കാഴചയാണ് കുടുക്കത്ത് പാറ. മന്വന്തരങ്ങളുടെ പഴക്കമുള്ള കാടിന്റെ മുതുമുത്തശ്ശന് ആയിരത്തി അഞ്ഞുറ് അടിയോളം ഉയരമുണ്ട് വിവിധ ദിക്കുകളിൽ നിന്നുനോക്കുമ്പോൾ വിവിധ ആകൃതികളിൽ ദൃശ്യാനുഭവം പകരുന്ന പ്രക്യതിയുടെ അത്ഭുത വിസ്മയ പ്രതീകമാണ് കുടുക്കത്ത് പാറ. പുരാണങ്ങളിൽ പോലും പരാമർശിക്കപ്പെടുന്ന ആരോഗ്യപ്പച്ച ഉൾപ്പെടെ അമൂല്യ സസ്യ ജൈവ സമ്പത്തുകൾ കുടുക്കത്ത് പാറയില്‍ സുഗന്ധം പരത്തുന്നു.

മന്വന്തരങ്ങളുടെ പഴക്കമുള്ള കുടുക്കത്ത് പാറയുടെ ഐതീഹ്യമായി പഴമക്കാർ പറയുന്നത് 
സീതാദേവിയെ രാവണൻ കടത്തികൊണ്ട് പോയപ്പോൾ ജഡായുവുമായി നടന്ന യുദ്ധത്തിൽ രാവണന്‍റെ കത്തി തെറിച്ച് വീണ സ്ഥലമാണ് കുടുക്കത്ത് പാറ എന്നാണ്.

രാവണൻ ലങ്കയിലെക്കുള്ള യാത്രാമദ്ധ്യേ ഇവിടെ നിന്ന് ആരോഗ്യ പച്ച ശേഖരിച്ച് എന്നും ഐതീഹ്യം നിലവിലുണ്ട്. കൂടാതെ യക്ഷന്മാരുടെയും ഗന്ധര്‍വന്മാരുടെയും ദേവന്മാരുടെയും വിഹാരരംഗമായ കുടുക്കത്ത് പാറയും അനുബന്ധ സ്ഥലങ്ങളും അശുദ്ധം ആക്കിയാല്‍ യക്ഷ, ഗന്ധര്‍വ,ദേവന്മാരുടെ ശാപം ഉണ്ടാകുകയും അങ്ങനെ ഉള്ളവര്‍ക്ക് അനേക കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും എന്ന് പഴമക്കാര്‍ പറയുന്നു. അതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ യാതൊരു പാഴ്വസ്തുക്കളും ഇവിടെ കളയാറില്ല.

മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെ കാണുന്ന ഇവിടെയെത്താൻ ആനക്കുളത്തു നിന്ന് വനഭാഗത്തൂടെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. മുകളിലേക്ക് കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറവരെ കയറാം. അടുത്തായി ഒരു തടയണയും, കാവും ഗുഹയുമുണ്ട് ഈ കാവിന് "കുടുക്കത്ത് കാവ്" എന്നും ഗുഹക്ക് "സായിപ്പ് ഗുഹ" എന്നുമാണ് പേര് വിളിക്കുന്നത്‌.

ബ്രിട്ടിഷ് ഭരണ കാലത്ത് സാഹസികരായ ബ്രിട്ടിഷുകാർ കുടുക്കത്തു പാറയോട് ചേർന്ന് ഗുഹയിൽ താമസ്സിച്ചതായും അങ്ങനെ ആ ഗുഹക്ക് സായിപ്പ് ഗുഹ എന്ന് പേരും വന്നു എന്ന് പറയപ്പെടുന്നു.


കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ചണ്ണപ്പേട്ട ആനക്കുളത്ത് നിന്നും രണ്ട് കിലോമീറ്റർ വനപാതയിലുടെ സഞ്ചരിച്ച് പടവുകൾ കയറി പാറയുടെ മുകളിൽ എത്താം പൊൻമുടി മുതൽ തമിഴ്നാട്ടില്‍ വരെ നീണ്ട് നിൽക്കുന്ന അതിവിശാല കാഴചകൾ പാറയുടെ മുകളിൽ നിന്ന് കാണാം. വൈവിദ്ധ്യങ്ങളായ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന പ്രക്യതിയുടെ വിസ്മയിപ്പിക്കുന്ന അത്ഭുത കാഴചകളിലേക്ക് പ്രകൃതി സ്നേഹികള്‍ക്ക് സാഹസികതയുടെ ലോകത്തിലേക്ക് സ്വാഗതം.

ഒരു ഇക്കോടൂറിസംപദ്ധതിയാണ് കുടുക്കത്ത് പാറ. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ഒരു റോപ്‌വേ സംവിധാനമൊരുക്കാൻ പദ്ധതിയുണ്ട്.

ആനക്കുളം ജംഗ്ഷനിൽ നിന്നും ഇക്കോടൂറീസ്റ്റ് മേഖലയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനുള്ള കൂറ്റൻ ആർച്ച് സ്ഥാപിച്ചിരിക്കുന്നു.(ചിത്രം ചുവടെ)




സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ( കാർ, ജീപ്പ്, ബൈക്ക് മുതലായ ചെറിയ വാഹനങ്ങൾ) അകത്തേക്ക് ഓടിച്ച്  പോകാം.


ഇരുവശത്തും വൃക്ഷക്കൂട്ടങ്ങൾ നിറഞ്ഞ പരുക്കൻ മൺപാത, ഉരുളൻ കല്ലുകൾ, അവിടവിടെ ഉയർന്നു നില്ക്കുന്ന വൃക്ഷങ്ങളുടെ വേരുകൾ എന്നിവ യാത്ര അതീവ രസകരവും ഹൃദ്യവുമാക്കുന്നു. ( ആൾക്കൂട്ടവും, തിരക്കും, കച്ചവടസ്ഥാപനങ്ങളോ ഒന്നുമില്ലാത്ത നിബിഢമായ വൃക്ഷ നിരകൾക്കിടയിലൂടെയുള്ള യാത്ര ഏതോ ഹോളിവുഢ് ഹൊറർ സിനിമയെ ഓർമ്മിപ്പിക്കുന്നുവെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു).

തടയണവരെ ഇങ്ങനെ ചെറിയ വാഹനങ്ങളിൽ സാഹസികമായി ഓടിച്ച് പോകാം, എന്നത് വളരെ സൗകര്യപ്രദമാണ്‌.( സുഹൃത് സംഘങ്ങൾക്കും, കുടുംബങ്ങൾക്കും കാൽനടയായി യാത്രയുടെ രസം നുകർന്ന് പോകുകയുമാവാം. )

തടയണ

ഇവിടെ വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ചുറ്റും കാടിന്‍റെ സമൃദ്ധി, അവയ്ക്കിടയിൽ ഉയർന്നുനില്‍ക്കുന്ന വിവിധ ആകൃതിയിലുള്ള കരിമ്പാറകൾ, കാഴ്ച്ചക്കാരന്റെ ഭാവനയ്ക്കനുസരിച്ച് ഓരോരോ രൂപങ്ങൾ സങ്കല്പ്പിച്ച് എടുക്കാവുന്ന തരത്തിലുള്ളവയാണ്‌ അവയോരോന്നും.



സൂക്ഷിച്ച് കുത്തനെ ചരിഞ്ഞ ഒറ്റയടിപ്പാതയിലെ കാട്ടുചെടികൾ വകഞ്ഞുമാറ്റി താഴേക്കിറങ്ങിച്ചെന്നാൽ, ഉരുളൻ പാറകൾക്കിടയിലായി തടയണ കാണാം.


മഴക്കാലത്ത് ജലസമൃദ്ധമാണെങ്കിലും വേനലിൽ അത് വരണ്ടതാണ്‌ എന്നത്‌ കുറച്ച് സങ്കടം സഞ്ചാരിയുടെ ഉള്ളിലുണ്ടാക്കും. ഒരു പുഴ, അല്ലെങ്കിൽ ഒരു കുഞ്ഞരുവി ഈ മരക്കൂട്ടങ്ങൾക്കിടയിൽ വറ്റാതെ ഒഴുകിയിരുന്നെങ്കിലെന്ന് നമ്മൾ അതിയായി ആഗ്രഹിച്ച് പോകുന്ന നിമിഷം. തിരിച്ച് കാട്ടുചെടികൾക്കിടയിലൂടെ മുകളിലേക്ക് നടക്കുമ്പോൾ അതൊരു മോഹഭംഗമായി മനസ്സിലുണ്ടാകും.


ഇനിയാണ്‌ ശരിയായ കയറ്റം തുടങ്ങുന്നത്‌. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറാം. കയറ്റം തുടങ്ങുന്ന ഭാഗത്ത് കുറച്ച് കഠിനമാണെങ്കിലും, മുകളിലേക്ക് കയറുംതോറും അത് ആയാസരഹിതമാകുന്നുണ്ട്‌.

കുടിക്കാനായി ശുദ്ധജലം കരുതുന്നത് വളരെ നല്ലതാണ്‌ എന്ന് അനുഭവം പഠിപ്പിക്കുന്നു, ഇതിനുള്ളിൽ കച്ചവടസ്ഥാപനങ്ങളോ , സ്റ്റാളുകളോ ഒന്നും തന്നെയില്ല. തികച്ചും നൈസർഗ്ഗികമായ ഭൂപ്രകൃതിമാത്രം, അതുകൊണ്ട് ആനക്കുളം ജംഗ്ഷനിൽ നിന്നുതന്നെ വെള്ളം കരുതുന്നതാണ്‌ നല്ലത്. 

ഒപ്പം ഒരപേക്ഷകൂടി വെള്ളകുപ്പികൾ ഉൾപ്പെടെയുള്ള ഒരു പ്ളാസ്റ്റിക്ക് വസ്തുക്കളും ദയവായി ഈ ജൈവസമൃദ്ധിയിൽ വലിച്ചെറിയരുത്.



മുകളിൽ നമുക്കുവേണ്ടി കാത്തിരിക്കുന്നത് അവിസ്മരണീയമായ കാഴ്ചകളാണ്‌. കുടുക്കത്ത്പാറ എന്നത് ആകാശം മുട്ടെ ഉയർന്നുനില്ക്കുന്ന ഒരു കൂറ്റൻ കരിമ്പാറയാണ്‌, അജയ്യമായി അതങ്ങ് ഉയർന്ന് നില്ക്കുന്നു, അതിനരികിലേക്കാണ്‌ നമ്മുടെ യാത്ര. 


അവിടേക്ക് കയറിയെത്താൻ അല്പം പ്രയത്നം ആവശ്യമാണ്‌. എത്തിയാലോ, സമുദ്രനിരപ്പിന്‌ വളരെ മുകളിൽ ആകാശത്തേക്ക് തലയുയർത്തി നില്ക്കുന്ന പടുകൂറ്റൻപാറയുടെ വശങ്ങളിലായി ചിറകുകൾ വിടർത്തിയപോലെ മറ്റനേകം പാറകൾ.അവയ്ക്കിടയിൽ അപൂർവ്വങ്ങളായ വൃക്ഷങ്ങൾ പലതും പുഷ്പിച്ചുനില്ക്കുന്നു. നമ്മളിതുവരെ കണ്ടിട്ടില്ലാത്ത പൂക്കൾ, വിവിധ വർണങ്ങളിൽ കാണാം.



അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കുടുക്കത്തു പാറക്കു മുകളിലെ
 "ഗന്ധര്‍വന്‍ പാല"

പാറകൾക്ക് മുകളിൽ ഇക്കോടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച സുരക്ഷാവേലികൾ, അവയ്ക്കിടയിലൂടെ സൂക്ഷിച്ച് വശങ്ങളിലേക്ക് നീങ്ങി നിന്ന് , താഴ് വരയിൽ നിറഞ്ഞ കാടിന്റെ വന്യത കാണാം. 



വീശിയടിക്കുന്ന കാറ്റിൽ ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി അവർണനീയമായ അനുഭൂതിയിലേക്ക് ഉയരുമ്പോൾ, ഉറക്കെ ആരവം മുഴക്കാൻ തോന്നും. തണുത്ത കാറ്റിൽ വസ്ത്രങ്ങൾ ശരീരത്തോടൊട്ടുകയും, ഒരു തൂവൽ പോലെ നിങ്ങളുടെ മനസ്സും ശരീരവും ഭാരരഹിതമായിത്തീരുകയും ചെയ്യും.



ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ചണ്ണപ്പേട്ട സർവ്വിസ് സഹകരണ ബാങ്ക് താമസത്തിനുള്ള സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങൾക്ക് : ചണ്ണപ്പേട്ട സർവ്വിസ് ബാങ്ക് :04752304233.

കുടുക്കത്ത്പാറ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക.

കടപ്പാട് : സേതു . എസ്സ് .വി.,സാലു സാമുവേൽ

ബിജു വിലപ്പാട്. കടപ്പാട്: ബാബു തടത്തിൽ നോവലിസ്റ്റ് 

റൂട്ട് മാപ്പ് നോക്കി നിഷ്പ്രയാസം എത്തിച്ചേരാം


ഗൂഗിള്‍ മാപ്പില്‍ കുടുക്കത്ത് പാറ

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.